Song by : Riyaskka
Credit from : Ibnu Yoosuf PNR
Song by : Riyaskka
Credit from : Ibnu Yoosuf PNR
'' വിഷക്കുന്ന മനുഷ്യന് ആദ്യം വേണ്ടത് ഭക്ഷണമാണ് പിന്നീട് വിഷപ്പ് മാറ്റാനുള്ള അറിവും "
വായന ഒരിക്കലും അച്ചടി മാധ്യമങ്ങളെ മാത്രം ആശ്രയിച്ചിരിക്കുന്നവയല്ല എന്ന വസ്തുത നാം മനസ്സിലാക്കണം.
തെരുവിലെ യാചകർക്കിടയിൽ ജയന്ന് പരിചയമുള്ള ഒരു മുഖം കണ്ടു. പക്ഷേ എത്ര ആലോചിച്ചിട്ടുo അതാരാണെന്ന് ഓർക്കാൻ അവന്ന് സാധിച്ചില്ല. പതിവുപോലെ ഒരു നേരത്തെ അന്നം നൽകി ആ കുടുംബം വീട്ടിലേക്ക് യാത്രയായി. തന്റെ അച്ഛൻ ആ ഭിക്ഷക്കാരിലുണ്ടെന്നറിയാതെ.....തെരുവോരങ്ങളിൽ ഫാൻസി സാധനങ്ങളായിരുന്നു രേഖ വിൽപ്പന നടത്തിയിരുന്നത്.ജയൻ തെരുവോരത്ത് ചായ വിൽക്കലായിരുന്നു.
ഉമ്മറത്തെ കോലായിനുച്ചിയിൽഊഞ്ഞാലു കെട്ടിയതിലാടി കളിക്കും കാലംതൻ വീടിനുത്തരത്തിൽ ഒരു മുഴം കയറിൽതൂങ്ങിയാടനല്ലോ നിൻ വിധി...
1440കളിൽ ജർമൻക്കാരനായ ജോഹനാസ് ഗുട്ടൻബർഗ് അച്ചടി യന്ത്രം കണ്ടുപിടിച്ചതോടെ ആധുനിക പത്രകാലം ആരംഭിച്ചു. മലയാളത്തിൽ പത്രമുണ്ടായിട്ട് ഒന്നരനൂറ്റണ്ട് കഴിഞ്ഞിരിക്കുന്നു. തലശ്ശേരിയിലെ ഇല്ലിക്കുന്നിൽ നിന്നാണ് ആ ചരിത്രം തുടങ്ങുന്നത്.
രാവിലെ ഉറക്കം ഉണരുന്ന വ്യക്തി കണ്ണുതിരുമ്മി ആദ്യം ചികയുന്നത് തൻറെ മൊബൈൽ ഫോണിലെ വാട്സാപ്, ഫേസ്ബുക്ക് തുടങ്ങുന്ന മാധ്യമങ്ങളാണ്. ചുറ്റിലും നടക്കുന്ന കുറ്റകൃത്യങ്ങളെ കുറിച്ചുള്ള അവബോധം, കൃത്യമായി ഇത്തരം മാധ്യമങ്ങൾ നിമിഷ നേരം കൊണ്ട് നമുക്ക് മുന്നിൽ എത്തിക്കുന്നു. നിമിഷനേരം കൊണ്ട് എല്ലാവിവരങ്ങളും ജനങ്ങളിലേക്ക് അനായാസം എത്തിക്കാൻ സാധിക്കുന്നു എന്നതാണ് നവമാധ്യമങ്ങളുടെ ഏറ്റവും വലിയ പ്രയോജനം.തന്റെ ചുറ്റുപാടുമുള്ളതോ,തന്നെ സംബന്ധിക്കുന്ന തോ ആയ കാര്യങ്ങൾ അറിയാനുള്ള ആസക്തിയിലൂടെ 'മാധ്യമം 'എന്ന വിനിമയ തലത്തിന് ആവിർ ഭാവം ഉടലെടുക്കു ന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് സൗകര്യങ്ങൾ ഇല്ലാതിരുന്നതും പരിമിതവുമായ കാലഘട്ടത്തിൽ വിവരങ്ങൾ അറിയിക്കാൻ കാൽനടയായി പോയി തുടങ്ങിയ വിനിമയ രംഗം, പിന്നീട് ദൂതർ വാർത്ത അറിയിക്കുന്നതിലൂടെയും, പക്ഷികളും മറ്റും ദൂതു പോകുന്ന കാലം പിന്നീട് ഒരു ഗതിയിൽ വ്യതിചലിച്ചു നൂതന സാങ്കേതിക ആധുനിക മാധ്യമങ്ങളിൽ എത്തി നിൽക്കുന്നതു കാണാം. പത്രങ്ങളി ലൂടെ തുടങ്ങുന്ന ഈ ആധുനികതലം പിന്നീട് ടെലിഫോൺ, മൊബൈൽഫോൺ എന്നിവയിലൂടെ എല്ലാം ധൃതിയിൽ ചലിച്ചു വിജ്ഞാനം വിരൽതുമ്പിൽ എന്ന ഇന്റർനെറ്റ് ലോകത്ത് ഇന്ന് ഉറച്ചു നിൽക്കുന്നു.
മാതൃഭൂമി സ്വാതന്ത്ര്യകാലം മുതൽ ദേശീയരാഷ്ട്രത്തിൽ ഗാന്ധിയൻ ആദർശങ്ങൾക്കനുസരിച്ച നിലപാടുകൾ സ്വീകരിച്ചു പോരുന്നുണ്ടെങ്കിലും ഈ അടുത്ത കാലത്ത് ഇടതുപക്ഷ ചായ്‌വ് അനുഭവപ്പെട്ടു.ഇതുപോലെ കേരളാകൗമുദിയായാലും, സിറാജായാലും,ചന്ദ്രികയായാലും,ദേശാഭിമാനിയായാലും ഏതെങ്കിലും മതത്തേയോ പ്രസ്ഥാനത്തേയോ പിൻബലത്തിൽ നിവർന്നു നിൽക്കുന്നു. ആഴവും മുഴക്കവുമുള്ള ഒരു ചോദ്യം ഇവിടെ ഉയരുന്നു. സ്വതന്ത്ര്യമായ ഒരു ദിനപത്രം പോലും മലയാളത്തിൽ ഇല്ലേ?.സത്യം കാണുകയും അത് സത്യമായി തന്നെ എഴുതുക എന്നതാണ് മാധ്യമധർമ്മം.എങ്കിലും ഈ അടുത്ത കാലങ്ങളിലായി മാധ്യമങ്ങൾ പലതും നിക്ഷ്പക്ഷ തയിൽ നിന്നും വേറിട്ടുവോ എന്ന് നാം ഒന്ന് വിശകലനം ചെയ്യേണ്ടതാണ്. ആരുതന്നെ തെറ്റു ചെയ്താലും നിർഭയതോടെ ലോകത്തിന്റെ മുന്നിൽ എത്തിക്കുവാൻ അവർക്ക് കഴിയണം.എന്നാൽ ഈയിടെയായി ഓരോ മാധ്യമങ്ങളും തന്റെതായ വ്യക്തിത്വ അഹങ്കാരത്തോടെ ചായ്‌വ് പുലർത്തുന്നതായി കാണം.മലയാളമനോരമ, മാതൃഭൂമി, ദേശാഭിമാനി, മംഗളം,മാധ്യമം,കേരളകൗമുദി,ജനയുഗം,വീക്ഷണം,ജന്മഭൂമി,ചന്ദ്രിക, സിറാജ്, ദീപിക,തേജസ് തുടങ്ങിയവ വിവിധങ്ങളായ നമ്മുടെ ദിനപത്രങ്ങളാണ്.ഇപ്പറഞ്ഞ പത്രങ്ങളെല്ലാം ഏതെങ്കിലും സ്ഥാപനങ്ങളുടേയോ, പ്രസ്ഥാനങ്ങളുടേയോ പിൻബലത്തിൽ പ്രവർത്തിക്കുന്നവയാണ്.മതം,രാഷ്ട്രീയം, എന്നിവ ഇവയെ വ്യത്യസ്ഥമാക്കുന്നു.മനോരമ പത്രത്തിന്റെ ഉടമസ്ഥർ ഓർത്തഡോക്സ് ക്രിസ്ത്യൻ വിഭാഗത്തിൽ പെടുന്നവരാണ്.വലതുപക്ഷ വീക്ഷണം,കമ്മ്യൂണിസ്റ്റ് വിരോധവുമാണ് ആ പത്രം നിരന്തരം പുലർത്തി പോരുന്നത്. മാതൃഭൂമി സ്വാതന്ത്ര്യകാലം മുതൽ ദേശീയരാഷ്ട്രത്തിൽ ഗാന്ധിയൻ ആദർശങ്ങൾക്കനുസരിച്ച നിലപാടുകൾ സ്വീകരിച്ചു പോരുന്നുണ്ടെങ്കിലും ഈ അടുത്ത കാലത്ത് ഇടതുപക്ഷ ചായ്‌വ് അനുഭവപ്പെട്ടു.ഇതുപോലെ കേരളാകൗമുദിയായാലും, സിറാജായാലും,ചന്ദ്രികയായാലും,ദേശാഭിമാനിയായാലും ഏതെങ്കിലും മതത്തേയോ പ്രസ്ഥാനത്തേയോ പിൻബലത്തിൽ നിവർന്നു നിൽക്കുന്നു. ആഴവും മുഴക്കവുമുള്ള ഒരു ചോദ്യം ഇവിടെ ഉയരുന്നു. സ്വതന്ത്ര്യമായ ഒരു ദിനപത്രം പോലും മലയാളത്തിൽ ഇല്ലേ?. മലയാളത്തിൽ എന്നല്ല, ഇന്ത്യയിലെ ഏതു ദിനപത്രത്തിന്റെ യും അവസ്ഥ സമാനമണ് എന്ന കണ്ടത്തലിലേക്ക് മേൽപറഞ്ഞ ചോദ്യം നമ്മെ എത്തിക്കുന്നു.
ലോകത്തെ ഏറ്റവും നീളം കൂടിയ പ്രതിമ എന്ന റെക്കോർഡ് സ്റ്റാച്യു ഓഫ് യൂണിറ്റി ( 182 മീറ്റർ ) സ്വന്തമാക്കി. ചൈനയിലെ സ്പ്രിംഗ് ടെമ്പിൾ ബുദ്ധ സ്റ്റാച്യു ( 153 മീറ്റർ ), അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബർട്ടി (93 മീറ്റർ) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ